Friday, 27 January 2012

ഒരു രാത്രി കാഴ്ച

ആരെയോ സപിച്ചും സങ്കടപ്പെട്ടും കിതചോടുന്ന
തീവണ്ടിയില്‍ അതിലേറെ കന്നുനീരോഴുക്കി    പുലംബ്ബുന്നോരംമ്മ
കണ്ണുകളില്‍ തിമിരവും ഹൃദയത്തില്‍ ജീവിതത്തിന്‍ വിഴിപ്പു ഭാണ്ടവും മാത്രം
സ്വന്തമായുല്ലോരമ്മ ...
കാലം ആരാച്ചകതിന്ടെ കരാളഹസ്തങ്ങള്‍ പുല്‍കുമ്പോള്‍
ഈ മുത്തസ്സിക്ക് തല ചായ്ക്കാന്‍ ഇരുള്‍ നിറഞ്ഞ
ലേഡീസ് കമ്പര്ടുമെന്റുകള്‍ മാത്രം ..
എല്ലുകള്‍ മാത്രം അവശേഷിച്ച ആ കുഞ്ഞു സരീരം
സീടിന്ടെ മൂലയിലെ ഇത്തിരിപ്പോന്ന ഇടത്തില്‍ പോലും കൊള്ളിക്കാന്‍
മനസ്സില്‍ ദ്ര്ആഷ്ട്യവും പുറമെ ആട്ദ്യത്വവും ധരിച്ച
കലി കാലത്തിന്‍ ഉത്തമ സന്ധതികള്‍ അനുവദിച്ചില്ല ....
ഒടുവില്‍ സീടിനടിയില്‍  കൊതുകുകള്‍  അവരെ അസ്ലെഷിച്ചപ്പോള്‍
സൂചി മുനപോലലന്കരിച്ച ചെരുപ്പുകള്‍ അവരെ ചുംബിച്ചു ...
കനം  ഏറി വന്ന ഇരുട്ടില്‍ തെറം കൂടിയവര്‍ ഏറി വന്നു
തണുപ്പുള്ള ആ രാത്രിയില്‍ ഇരുട്ടിലേക്ക് കണ്ണും നട്ട്
തന്നെ തിരിചാക്രോസിക്കാത്ത ജനല്ക്കബിയില്‍ തൂങ്ങി നിന്ന്
 താന്‍ വളര്‍ത്തിയ രണ്ടു പനകളെ കുറിച്ചുള്ള ഓര്‍മ്മകള്‍
നിര്‍ജീവമായ കണ്ണ് നീരിനാല്‍ തുടച്ചെടുത്തു ......

1 comment:

  1. അക്ഷര തെറ്റുകള്‍ വായനാ സുഖം കുറക്കുന്നു .തിരുത്താന്‍ ശ്രമിക്കുമല്ലോ .
    ഇനിയും എഴുതൂ ആശംസകള്‍ .

    ReplyDelete